DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ജീവിതം തഴുകിയും, തലോടിയും, കുത്തിയൊലിച്ചും കടന്നുപോയ വഴിയിലെ മിനുസപെട്ട നീക്കിയിരിപ്പുകൾ!

"ഒരു മനുഷ്യൻ തന്നെ മാത്രം മതി എന്നു തോന്നുമ്പോഴാണ് അയാൾ മറ്റു മനുഷ്യരിൽ നിന്ന് അകന്നു ജന്തുക്കളിലും സസ്യങ്ങളിലും പോകുന്നത്? മറ്റു മനുഷ്യരിൽ നിന്ന് അകലെ ആകുമ്പോൾ പുതിയ ഏത് ആനന്ദമാണ് ഒരാളെ മുന്നോട്ട് നയിക്കുക? ജീവിതം അപ്പോൾ എന്തായിരിക്കും…

അലിംഗം; മൂന്നാം ലിംഗക്കാരുടെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലേക്കുകൂടി വെളിച്ചം വീഴ്ത്തുന്ന നോവല്‍

പുരുഷനായി ജനിക്കുകയും സ്ത്രീയായി വേഷം കെട്ടി ജീവിക്കുകയും പിന്നീട് സ്ത്രീയും പുരുഷനുമല്ലാതായി തീരുകയും ചെയ്ത വേലുക്കുട്ടി എന്ന നായികാനടന്റെ നിരാശകളും നൊമ്പരങ്ങളും നാൾവഴികളും നല്ലരീതിയിൽ തന്നെ എസ് ഗിരീഷ് കുമാർ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്.

നാമറിയാതെ നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ആരൊക്കെ വന്നു പോകുന്നു?

മരണമെപ്പോഴും ക്ഷണിച്ചുവരുത്താന്‍ കഴിയാത്ത അതിഥിയാണ്. എന്നാലോ ഓര്‍ക്കാപുറത്തു വന്നു കയറുകയും ചെയ്‌തേക്കാം അതുകൊണ്ടു തന്നെ ഓരോ നിമിഷത്തിലും ഒരു യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു കൊണ്ട് ജീവിക്കുന്നതാണ് ഉത്തമം ...

വേദനകൾ പിഴുതെടുത്ത്, ആഹ്ലാദച്ചിറകുകൾ തുന്നിച്ചേർത്ത് പറത്തി വിടുന്ന മാന്ത്രിക കഥകൾ

ജീവിതം മരണത്തോട് പറഞ്ഞു: നീ ഒരിക്കല്‍ മാത്രം അതിഥിയായതിനാലാകാം നിന്നെക്കുറിച്ച് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതും എപ്പോഴും കൂടെയുള്ള എനിക്ക് ഒരു സ്ഥാനവുമില്ലാത്തതും. നമ്മളും മരങ്ങളും തമ്മിലുള്ള വ്യത്യാസവും പാറക്കടവ് കണ്ടെത്തുന്നുണ്ട്.

എല്ലാ തിന്മകളും ആത്മാവിന്റെ യാതനകളില്‍ നിന്നാണ് പിറക്കുന്നത്!

സ്നേഹബന്ധങ്ങളിൽ ഉത്തരവാദിത്വതമോ ഏകാഗ്രതയോ ഇല്ലാത്ത പുരുഷന്മാർ സ്ത്രീകളുടെ ജീവിതത്തെ എങ്ങിനെ താളം തെറ്റിക്കുന്നു എന്നും കാരുണ്യസ്പർശം ഇല്ലാത്ത ജീവിതം എങ്ങിനെ സാമൂഹിക ജീവിതത്തെ അരോചകമാക്കുന്നുവെന്നും നോവലിസ്റ്റ് കാണിച്ചു തരുന്നു.