DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കടലുകളില്ലാതെ അനുഭവിക്കുന്ന കടല്‍മണം!

സച്ചിദാനന്ദൻ എന്ന പൊതുമരാമത്തു വകുപ്പ് മേലുദ്യോഗസ്ഥന്റെ അമ്പത്തിമൂന്ന് വർഷമായി തുടരുന്ന ദിനചര്യക്കിടയിൽ അവിചാരിതമായി കടന്നു വരുന്ന ഒരു ഫോൺകാൾ.. പച്ചയും ചുവപ്പും നിറങ്ങളിൽ തെളിയുന്ന ജീവിതം.. ഏത് നിറവും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം…

ചരിത്രം എപ്രകാരമാണ് ഭരണാധികാരികളുടെ താൽപര്യപ്രകാരം വളച്ചൊടിക്കപ്പെടുന്നത്?

ചുറ്റുമുള്ളതിനെയൊക്കെ വിസ്മരിച്ച് തന്റെ പരിശ്രമം തുടരുന്നതിനിടയിൽ നിധി കൂമ്പാരത്തെ കണ്ട സിദ്ധാർത്ഥനെ വിശ്വസിക്കാൻ ആരും തന്നെ മുന്നോട്ട് വന്നിരുന്നില്ല. ഭർത്താവിന് എന്തോ തകരാറുണ്ടെന്ന് വിലപിച്ചിരുന്ന ഭാര്യയും മകന്റെ അവസ്ഥയോർത്ത്…

സത്യപ്രകാശ് എന്ന കൊലയാളി ആരെന്ന തിരിച്ചറിവ് സത്യപ്രിയയെ ഒട്ടും ഞെട്ടിച്ചില്ല…

പണമിടപാടുകളുടെ, ദുരിതങ്ങളുടെ,--വായ്പ എടുക്കൽ, തിരിച്ചടക്കൽ, വീട്ടുസാധനങ്ങളുടെ വരെ ക്രയവിക്രയങ്ങൾ, വൃക്ക വിൽക്കൽ വരെയുള്ള ദുരന്ത മുഖം. വായനക്കാരെ പിടിച്ചുലക്കാൻ പര്യാപ്തമായ ആവിഷ്കാരം

ചെറുകാട് അവാർഡ് മർദ്ദിതരുടെ ചരിത്രാഖ്യയികയ്ക്ക്

മിത്തെന്നോ ചരിത്രമെന്നോ വേർതിരിക്കാൻ അസാധ്യമായ വിധം സാധരണക്കാരുടെ മനസ്സിൽ ഇടം പിടിച്ച കരിന്തണ്ടൻ്റെ പിൻമുറക്കാരുടെ ജീവിതമാണ് വല്ലിയിൽ ഷീല ടോമി വരച്ചിടുന്നത്. ഗോത്ര ജനതയ്ക്ക് ചരിത്രവും വിശ്വാസവും ഭാവനയും വെളളം കടക്കാത്ത അറകളല്ല. എല്ലാം തന്നെ…

124 അഥവാ നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ കീശയ്ക്കുള്ളിലാണ്…

ഇതിനു മുൻപും ഇതുപോലെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അവരെയൊക്കെ ഞങ്ങൾ ഏതുവിധമാണ് ഇല്ലായ്മ ചെയ്തതെന്ന് താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ. പിന്നെ, താങ്കൾ മാത്രമല്ല എഴുത്തുകാരൻ എന്നു സ്വയം മനസ്സിലാക്കിവയ്ക്കുന്നതു നല്ലതാകും.