DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ചുവരിലെ മരം, അതിൽ ചിറകൊതുക്കുന്ന പക്ഷികൾ

‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ലെ ഭൂരിഭാഗം കവിതകളും ഒരുതരം നിശ്ചലജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ്. വിത്തിനുള്ള ധ്വന്യാത്മകതയും സംഗ്രഹണത്വവും അന്തർമുഖതയും പുറംതോടിന്റെ സുരക്ഷിതത്വവും മരത്തിനില്ലെന്ന തിരിച്ചറിവാണല്ലോ മരത്തെ തിരിച്ചു…

റിഹാൻ റാഷിദിന്റെ ‘യുദ്ധാനന്തരം’; അടുത്ത കാലത്ത് വായിച്ച മികച്ച രാഷ്ട്രീയ നോവല്‍:…

അഭയാർത്ഥികളായി പീഡനങ്ങളുടെ തീച്ചൂളകളിലൂടെ കടന്നു വന്ന ഒരു പിടി മനുഷ്യരുടെ കഥകൾ.  സോയ ഫാമിയയും ഫാരിസ് ഹദ്ദാദും ബയാത്തോറും പറയുന്ന അനുഭവകഥകൾ അകം നൊന്തേ വായിക്കാനാവൂ. ചത്തു കിടന്ന പക്ഷികളുടെ ഇറച്ചി വേവിച്ചു തിന്നും പച്ച വെള്ളം കുടിച്ചും…

സ്വാതന്ത്ര്യത്തിന്റെ സർഗോന്മാദം; ഡോ : ശ്രീകല മുല്ലശ്ശേരി എഴുതുന്നു

എത്ര സ്വാതന്ത്ര്യബോധമുള്ള മനുഷ്യരും അടിമ ഉടമ വ്യവസ്ഥയിലേക്ക് എത്തിപെട്ടാൽ അധികാരത്തിന്റെ സ്വാദ് അനുഭവിച്ചാൽ ക്രൂരമായ പീഡകരാകും . അടിമകൾ ആണെങ്കിൽ തങ്ങളുടെ ചങ്ങലകളെ ഒന്നു കൂടെ ഉറപ്പിച്ചു ആ സാഹചര്യത്തിലേക്ക് പൂർണമായും പൊരുത്തപ്പെടുകയും ചെയ്യും

ജനിമൃതികള്‍ക്കിടയില്‍കൂടി മോക്ഷമാര്‍ഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി

മാരണമെന്ന ആഭിചാര കര്‍മ്മത്തെക്കുറിച്ച്... ഈക്കമുടിക്കോട്ട് താമരയെക്കുറിച്ച്...അവളുടെ കഴുത്തിലെ മൂന്നിഴമണിമാലയിലെ വിശിഷ്ടമായ നിധിയെക്കുറിച്ച്... പുരാണവും മിത്തും യാഥാര്‍ത്ഥ്യവും ഇഴപിരിഞ്ഞ ഉദ്വേഗജനകമായ കഥ.

മുഖമില്ലാത്ത പ്രൊഫൈലുകളെ ഭയക്കേണ്ടതുണ്ടോ?

മുഖമില്ലാത്ത പ്രൊഫൈലുകളെയല്ല ഭയക്കേണ്ടത്. പാത്തും പതുങ്ങിയും നോക്കിയിരുന്നു കൃത്യമായ  പദ്ധതിയോടെ  തക്കം കിട്ടുമ്പോൾ കെണിയിൽപ്പെടുത്താൻ കാത്തിരിക്കുന്ന മുഖമൂടി ധരിച്ച പ്രൊഫൈലുകളെയാണ് ഭയക്കേണ്ടത്.